സാധാരണമായ ഒരു ദിവസം പോലെയല്ല അന്നത്തെ ദിവസം കടന്നുപോയത്. എന്തുകൊണ്ടോ ആ ദിവസത്തിന് അല്പം ഭീകരത നിലനിന്നിരുന്നു. അതുകൊണ്ടുതന്നെയാണ് അച്ഛൻ അന്നത്തെ ദിവസം വീടിനകത്ത് പുറത്ത് നിന്നുകൊണ്ട് മുകളിലേക്ക് നോക്കി സമയം ചെലവഴിച്ചത്. സമയം ഏറെ വൈകിയിരുന്നു ആ നേരത്ത് വീടിനകത്ത് നിന്ന് ഒരു വലിയ നിലവിളി ശബ്ദം. അമ്മയുടെ നിലവിളി കേട്ടാണ് അച്ഛൻ അകത്തേക്ക് വന്നത്. അകത്ത് വന്ന് നോക്കിയപ്പോൾ.
മൂത്ത മകന്റെ ഭാര്യ കസേരയിൽ കഴുത്തിൽ സാരി കുടുങ്ങിയ നിലയിൽ കിടക്കുന്നു. പെട്ടെന്ന് തന്നെ അവളെ എടുത്ത് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവൾ അബോധാവസ്ഥയിലാണ് എന്നാണ് അവർ വിചാരിച്ചത്. എന്നാൽ അവളുടെ ജീവൻ നിമിഷങ്ങൾക്കു മുൻപേ പോയിരുന്നു. ആ സമയം ചേട്ടൻ.
വീട്ടിലില്ലാത്ത സമയമായിരുന്നു. പോലീസിന്റെ കേസ് അന്വേഷണത്തിൽ ആത്മഹത്യയാണ് എന്ന് പറഞ്ഞ് തള്ളിയെങ്കിലും അച്ഛന്റെ വാക്കുകൾ ആണ് പിന്നീട് ഇതിനെല്ലാം തെളിവായത്. ചേട്ടന്റെ വിവാഹം കഴിഞ്ഞ് വെറും നാല് മാസം മാത്രമേ ആയിരുന്നുള്ളൂ എന്നാൽ അനുജനെ ചേട്ടത്തിയോട് തോന്നിയത് കാമഭ്രാന്ത് ആയിരുന്നു.
അവൻ പലപ്പോഴും ഇത് പ്രകടിപ്പിച്ചു എങ്കിലും അവൾ വഴുതി മാറി. ഭർത്താവിനോട് ഇത് പറഞ്ഞതിനുശേഷം ചേട്ടനും അനിയനും തമ്മിൽ വഴക്കായി. ഇങ്ങനെയാണ് വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി ചേട്ടത്തിയെ കയറി പിടിക്കാൻ അനിയൻ ശ്രമിച്ചത്. എന്നാൽ വഴങ്ങാതിരുന്ന അവളോട് ദേഷ്യം തോന്നി അഴക്കയിൽ തുണി മാറ്റി അവന് കയർ കൊണ്ട് കഴുത്തിൽ കുരുക്കി. തുടർന്ന് കാണുന്നതിനായി താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക.