ഒരു മഴ കൊണ്ടുപോയ അച്ഛനും അമ്മയും ആ കുഞ്ഞിന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത്

നന്ദകുമാറിനെ അന്ന് ഒരു ചെറിയ ഗ്രാമത്തിലേക്ക് സ്കൂൾ അധ്യാപക ജീവിതത്തിലെ ട്രാൻസ്ഫർ ആദ്യമായി ലഭിച്ചു. ഭാര്യ ശ്രീദേവി ടീച്ചർക്ക് നാട്ടിൽ തന്നെയായിരുന്നു ജോലി. എന്നാൽ നന്ദകുമാരൻ മാഷും മാറിയപ്പോൾ അയാൾക്ക് ഭാര്യയെ കൂടി ഇങ്ങോട്ട് കൊണ്ടുവരാതെ നിർവാഹം ഇല്ലായിരുന്നു. അതുകൊണ്ട് നിർബന്ധിതമായി ഒരു ട്രാൻസ്ഫർ അദ്ദേഹം ചോദിച്ചു വാങ്ങി ടീച്ചർക്ക് വേണ്ടി. രണ്ടുപേരും വിവാഹം കഴിഞ്ഞിട്ട് 14 വർഷത്തോളമായി.

   
"

എങ്കിലും ഒരു കുഞ്ഞു ഇല്ലാത്തതിന്റെ വിഷമത്തിൽ ഒരുപാട് നാളുകളായി കഴിയുന്നു. ഒരു കുഞ്ഞു എന്ന ആഗ്രഹം രണ്ടുപേർക്കും ഒരുപാട് ഉണ്ടെങ്കിലും ഈശ്വരൻ എന്തുകൊണ്ട് നൽകാതെ വന്നു. എന്നാൽ ഈശ്വരന്റെ ഓരോ പദ്ധതിയിലും ചില ലക്ഷ്യങ്ങൾ ഉണ്ട് എന്നത് പിന്നീടാണ് അവൾക്കും തിരിച്ചറിയാനുള്ള അവസരം ഉണ്ടായത്. ഒരിക്കൽ സ്കൂളിൽ കുട്ടികളോട് മഴയെക്കുറിച്ച് നിങ്ങളുടെ ഒരുപാട് കവിതയോ കഥയോ രചിക്കുക.

എന്ന് പറഞ്ഞപ്പോൾ എല്ലാവരും നല്ല വേദനകൾ തന്നെയാണ് ഉണ്ടാക്കിയത്. എന്നാൽ അത് അമ്മു റെഡിയാ കവിത വായിച്ചപ്പോൾ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. പണ്ട് ഒരു മഴക്കാലത്ത് സ്കൂളിൽ പോയി തിരിച്ചുവന്ന അമ്മ കണ്ടത് അച്ഛനെയും അമ്മയുടെയും വെള്ള പുതപ്പിച്ച ശരീരമായിരുന്നു. പാറമടയിൽ ജോലിക്ക് പോയ അച്ഛനും അമ്മയും കടുത്ത മഴയിൽ പാറവീണ് മരിച്ചുപോയി എന്നതാണ് പിന്നീട് അവർ അറിഞ്ഞത്. അതുകൊണ്ട് മഴ കാണുമ്പോഴുള്ള ഭയമാണ് അമ്മുവിന്റെ കവിതയിൽ കണ്ടത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top