മരണവാർത്തയറിഞ്ഞ വീട്ടുകാർ എത്തുമ്പോഴേക്കും അവിടെ സംഭവിച്ചത്

ദർസൻ ഒരു ലാബോറട്ടറി ഉടമയായിരുന്നു. അതുകൊണ്ടുതന്നെ ഈ സമയത്ത് ആളുകൾ ഒരുപാട് രോഗാവസ്ഥകൾ വരുന്നതിന് ഭാഗമായി ചികിത്സകളും ടെസ്റ്റുകളും നടത്തുന്ന അവസ്ഥ വർദ്ധിച്ചിരിക്കുന്നു. ഇത് അയാൾക്ക് ഒരുപാട് വരുമാനം ഉണ്ടാവാൻ സഹായിച്ചു. ശ്വേത അല്ലായിരുന്നു അവളോട് ഭാര്യയുടെ പേര്. അവർ തമ്മിൽ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു അതുകൊണ്ട് തന്നെ ആദ്യം കുറച്ചു പ്രയാസങ്ങൾ ഉണ്ടായിരുന്നു.

   
"

എങ്കിലും കുടുംബക്കാരെല്ലാം തമ്മിൽ ഒരുപാട് അടുപ്പത്തിൽ ആയിരുന്നു. ഒരിക്കൽ സാധാരണപോലെ ദർശൻ രാവിലെ എഴുന്നേറ്റ് വേറെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയാണ്. അപ്പോഴാണ് അവൾ മരണപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലായത്. ഉടനെ ചുറ്റും ഉണ്ടായിരുന്നവരെ, ശ്വേദായുടെ വീട്ടുകാരെയും വിവരമറിയിച്ചു. വിവരം അറിഞ്ഞ ശ്വേതയുടെ വീട്ടുകാർ അവിടേക്ക് എത്തുമ്പോഴേക്കും അവൾ ദഹിപ്പിക്കാനുള്ള കർമ്മങ്ങൾ ആരംഭിക്കുന്നത്.

അവളുടെ മുഖം ഒന്ന് കാണുന്നതിനായി മുഖത്തെ തുണി മാറ്റിയപ്പോഴാണ് അവിടെ അല്പം പാടുകൾ ഉണ്ടായിരുന്നതായി അവർ കണ്ടത്. ഇത് അവർക്ക് ഒരുപാട് സംശയം ഉണ്ടാക്കിയതുകൊണ്ട് തന്നെ ഉടനെ അവളുടെ സഹോദരൻ പോലീസ് സ്റ്റേഷനിൽ പോയി വിവരം അറിയിച്ചു. പോലീസ് അവിടെ എത്തുമ്പോഴേക്കും കുടുംബക്കാരെല്ലാം തമ്മിൽ വലിയ വഴക്ക് ആരംഭിച്ചിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ പിന്നീട് ദർശനു ലേബറട്ടറിയിൽ പുതുതായി വന്ന ജോലിക്കാരിയുമായി ഒരു അവിഹിത ബന്ധം ഉണ്ടായിരുന്നു. ഈ ബന്ധം ശ്വേത അറിഞ്ഞപ്പോൾ ഉണ്ടായ വഴക്കുകൾക്കൊടുവിൽ, എങ്ങനെയെങ്കിലും ഇല്ലാതാക്കണം എന്ന ചിന്തയാണ് ഇത്തരം ഒരു കൊലപാതകത്തിൽ എത്തിയത്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.

Scroll to Top